2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

ഛോട്ടാബയോഗ്രഫി- 5

ഛോട്ടാബയോഗ്രഫി- 5


ജീവചരിത്രം കഷ്ണം കഷ്ണമായി വാരികകളിൽ  പ്രസിദ്ധീകരിച്ചാണ്  കഥാകൃത്ത് മരിച്ചത്.( അതിലും ഭേദം അവന് കഥാതന്തുവിൽ കെട്ടിത്തൂങ്ങുകയായിരുന്നു... പന്നി....)
അവന്റെ ഗതി ആർക്കും വരരുത് എന്ന് പ്രാർത്ഥന.
ദൈവത്തോടൊന്നുമല്ല.
ദൈവമില്ലാത്ത തോടിൽ വെട്ടിക്കളിക്കുന്ന  ചുട്ടിപ്പരലിനോട്.
എപ്പൊഴും ആനന്ദിക്കുന്ന സൂക്ഷ്മമത്സ്യാവതാരം.

ഒരു ചൂണ്ടയിൽ അതിന് സ്വർഗാരോഹണം.

 അതുകണ്ട് തോട്ടുവക്കത്തൂടെ ഞാൻ നടന്നു......
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ